Thodupuzha

നഗരത്തിൽ തെരുവോര കച്ചവടത്തിനു മാർഗരേഖ നിശ്ചയിക്കാൻ നഗരസഭ തീരുമാനം

തൊടുപുഴ: നഗരത്തിൽ തെരുവോര കച്ചവടത്തിനു മാർഗരേഖ നിശ്ചയിക്കാൻ നഗരസഭ തീരുമാനം. തെരുവോര കച്ചവടം സുഗമമായും നിയന്ത്രണ വിധേയമായും നടത്തുന്നതിന് പ്രത്യേക നഗരകച്ചവട മേഖലകൾ നിർണയിക്കും. തെരുവു കച്ചവടക്കാരെ സഹായിക്കുന്നതിനൊപ്പം ജനങ്ങൾക്കോ ഗതാഗതത്തിനോ എന്തെങ്കിലും തടസങ്ങളുണ്ടായാൽ അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നഗരസഭയിൽ ചേർന്ന ടൗണ്‍ വെൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു.

 

കച്ചവട മേഖലകൾ നിർണയിക്കുന്നതിന് കൗണ്‍സിലർമാർ, വെൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കും. നഗരത്തിലെ തിരക്കും ബൈപാസുകളിലെ ഗതാഗതവും പരിഗണിച്ച് പുതിയ വെൻഡിംഗ് സോണുകൾ നിർണയിക്കും. ഇതിനു പുറത്ത് തെരുവു കച്ചവടം അനുവദിക്കില്ല. തെരുവു കച്ചവടക്കാരുടെ പുതിയ സർവേ ലിസ്റ്റ് പുന:പരിശോധന നടത്തി നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നവർക്ക് മാത്രം തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും.

 

മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം, മങ്ങാട്ടുകവല, മുല്ലയ്ക്കൽ ജംഗ്ഷൻ, കാഞ്ഞിരമറ്റം -മങ്ങാട്ടുകവല ബൈപ്പാസ്, ഷാപ്പുംപടി-വെങ്ങല്ലൂർ റോഡ് എന്നിവിടങ്ങളിൽ അനുമതിയില്ലാതെയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും നടത്തുന്ന കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെടും. നഗരസഭ ആരോഗ്യ വിഭാഗത്തിൽ നിന്നും നൽകുന്ന നോട്ടീസുകൾക്ക് മറുപടി നൽകാത്തവരുടെ തിരിച്ചറിയൽ കാർഡ് റദ്ദു ചെയ്യും. സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകയ്ക്കെടുത്ത് തെരുവു കച്ചവടം എന്ന പേരിൽ നടത്തുന്നവരുടെ തെരുവു കാർഡും റദ്ദു ചെയ്യും. യോഗത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!