Thodupuzha

47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളുകളിലേയ്ക്ക് 

കൊച്ചി : രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും നാളെ തുറക്കുന്നതോടെ 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളുകളിലെത്തുന്നു.ഒന്നു മുതൽ പത്തു വരെ 38 ലക്ഷത്തിൽപ്പരം വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 66,000-ത്തോളം വിദ്യാർഥികളുമാണുള്ളത്. 1,91,000-ത്തോളം അധ്യാപകരും 22,000-ത്തോളം അനധ്യാപകരും സ്കൂളുകളിലുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!