Thodupuzha

യുഡിഎഫിന്‍റെ പ്രവർത്തനങ്ങളെ വിമർശിച്ച മാണി സി. കാപ്പന്‍റെ പ്രസ്താവന തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്..

കോട്ടയം: യുഡിഎഫിന്‍റെ പ്രവർത്തനങ്ങളെ വിമർശിച്ച മാണി സി. കാപ്പന്‍റെ പ്രസ്താവന തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. കാപ്പനുണ്ടായ ബുദ്ധിമുട്ട് ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. യുഡിഎഫിന്‍റെ പ്രവർത്തനം നന്നായി പോകുന്നുണ്ടെന്നും കേരള കോണ്‍ഗ്രസിന് പരാതികളൊന്നും ഇല്ലെന്നും ജോസഫ് പറഞ്ഞു.

 

സർക്കാരിന്‍റെ പുതിയ മദ്യനയം തീർത്തും നിരാശാജനകമാണ്. സംസ്ഥാനത്ത് മദ്യത്തിന്‍റെ ലഭ്യത വർധിക്കാനെ പുതിയ മദ്യനയം ഉപകരിക്കൂ എന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.യുഡിഎഫിൽ സംഘാടനത്തിന്‍റെ കുറവുണ്ടെന്നും പല പരിപാടികളും തന്നെ അറിയിക്കുന്നില്ലെന്നുമാണ് കാപ്പൻ വിമർശനം ഉന്നയിച്ചത്. യുഡിഎഫിലെ പല കക്ഷികളും തൃപ്തരല്ല. എന്നാൽ ഒരു കാരണവശാലും മുന്നണി മാറി എൽഡിഎഫിലേക്കു പോകില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!