Thodupuzha

യുഡിഎഫ് ഇന്നലെ ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണം

തൊടുപുഴ: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു യുഡിഎഫ് ഇന്നലെ ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. നിർബന്ധിച്ച് കടയടപ്പിക്കലോ വാഹനങ്ങൾ തടയലോ ഇല്ലായിരുന്നെങ്കിലും നിരത്തുകൾ വിജനമായിരുന്നു.

തൊടുപുഴ ടൗണിൽ പൂർണമായും കടകന്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഭാഗികമായി തുറന്നു. ഏതാനും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി.സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചപ്പോൾ കഐസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. തൊടുപുഴ ഡിപ്പോയിൽ നിന്ന് 35 സർവീസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. 44 സർവീസുകളാണ് ഇവിടെയുള്ളത്. മൂലമറ്റം ഡിപ്പോയിൽ നിന്ന് ഒന്പതു സർവീസുകൾ നടത്തി. യാത്രക്കാർ തീരെ കുറവായിരുന്നു. സിവിൽ സ്റ്റേഷനിൽ ഹാജർനിലയും കുറവായിരുന്നു. ഉച്ചയ്ക്ക് ശേഷം ഓട്ടോറിക്ഷകളടക്കം കൂടുതലായി നിരത്തിലിറങ്ങി. രാവിലെ തൊടുപുഴ നഗരത്തിൽ ഹർത്താലനുകൂലികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു

Related Articles

Back to top button
error: Content is protected !!