Thodupuzha

ഒരേസമയം രണ്ട് കോഴ്സുകൾ ചെയ്യാൻ അവസരമൊരുക്കി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി).

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ സർവകലാശാലാ വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് കോഴ്സുകൾ ചെയ്യാൻ അവസരമൊരുക്കി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി).

 

അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം സ്വീകരിക്കുന്ന വിദ്യാർഥികൾക്കും ഇതിനോടകം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്കും ഇപ്പോൾ ചെയ്യുന്ന ഡിഗ്രി കൂടാതെ മറ്റൊരു ഡിഗ്രിയും ഒപ്പം ചെയ്യാവുന്നതാണ്. യുജിസിയുടെ പുതിയ പദ്ധതിയനുസരിച്ച് വിദ്യാർഥികൾക്ക് വ്യത്യസ്ത കോളജുകളിൽനിന്നുള്ള കോഴ്സുകൾ ഒരേസമയം ഓഫ്‌ലൈനായി ചെയ്യുന്നതിനും അനുമതിയുണ്ട്.

 

ഒന്നിലധികം യൂണിവേഴ്സിറ്റികളിൽനിന്നു വ്യത്യസ്ത വിഷയങ്ങളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ അതാത് യൂണിവേഴ്സിറ്റികളുടെ പ്രവേശനപരീക്ഷകൾ വിജയിക്കണം. എന്നാൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പുറമേ എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്ക് ഇതു ബാധകമല്ല.

 

നിലവിൽ ഒരു ഓഫ്‌ലൈൻ മുഴുവൻ സമയ ഡിഗ്രിക്ക് ഒപ്പം ഒരു വിദ്യാർഥിക്ക് ഓണ്‍ലൈൻ (ഷോർട്ട് ടേം) ഡിഗ്രികൾ ചെയ്യുന്നതിനാണ് അനുമതിയുള്ളത്. എന്നാൽ ഇനിമുതൽ ഒരു വിദ്യാർഥിക്ക് ഒരേസമയം ഡിഗ്രിയോടൊപ്പം ഡിപ്ലോമ, രണ്ട് ബിരുദങ്ങൾ, രണ്ട് ബിരുദാനന്തര ബിരുദങ്ങൾ എന്നിവ ഒന്നിച്ച് ഓഫ്‌ലൈനായും ഓണ്‍ലൈനായും ചെയ്യുന്നതിന് അനുമതിയുണ്ട്.

 

ഇതിനു പുറമേ ബിരുദാനന്തര ബിരുദം ചെയ്യുന്നതിന് യോഗ്യത നേടിയ ഒരു വിദ്യാർഥി മറ്റൊരു വിഷയത്തിൽ ബിരുദം നേടാൻ ആഗ്രഹിക്കുന്നു എങ്കിൽ അയാൾക്ക് ഒരേസമയം ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുവാൻ സാധിക്കും.

 

അത്തരം സാഹചര്യങ്ങളിൽ രണ്ടു കോഴ്സുകളുടെയും സമയക്രമങ്ങൾ പരസ്പരം ക്രമീകരിക്കണമെന്നും നിബന്ധ

Related Articles

Back to top button
error: Content is protected !!