Thodupuzha

വിവിധ റോഡുകൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചു :പി.ജെ. ജോസഫ് എംഎൽഎ

 

തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു.

നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ ഉൾപ്പെടെയുള്ള റോഡുകൾ നവീകരിക്കുന്നതിന് 5.50 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.

റോഡുകളും അനുവദിച്ച തുകയും (ലക്ഷത്തിൽ). ആർപ്പാമറ്റം-വെള്ളന്താനം റോഡ്-70 ലക്ഷം, കലയന്താനി-ചിലവ് – 50, കാഞ്ഞിരമറ്റം-തെക്കുംഭാഗം-50, തെക്കുംഭാഗം-അഞ്ചിരി-25, തെക്കുംഭാഗം-ഇടവെട്ടി-47, കരിങ്കുന്നം പുത്തൻപള്ളി-പുറപ്പുഴ-50, വാഴക്കുളം-കോടിക്കുളം-50, വെങ്ങല്ലൂർ-കലൂർ ചർച്ച്-22, വെങ്ങല്ലൂർ-മങ്ങാട്ടുകവല-50, ഉരിയരികുന്ന്-ഏഴല്ലൂർ-24, മാർത്തോമ-വട്ടമറ്റം തൊണ്ടുവേലി-23, പുതുപ്പരിയാരം-പൂതക്കാവ്-25, പുറപ്പുഴ-കമുകിൻ തോട്ടം-കൊടികുത്തി-കുണിഞ്ഞി-50, മണക്കാട്-കോലാനി-18, മുതലക്കോടം- ഏഴല്ലൂർ-25, ഏഴല്ലൂർ-ചെറുതോട്ടുങ്കര-15, കാരിക്കോട്-കുന്നം – 25, കുമാരമംഗലം- നാഗപ്പുഴ-23, കുണിഞ്ഞി-കൂപ്പുകവല -25 , കൊല്ലംപറന്പ്-കുണിഞ്ഞി – 25 , മണക്കാട് -പുതുപ്പരിയാരം-നെടിയശാല-25, കലയന്താനി-കുടയത്തൂർ-25, പനങ്കര-കന്പകക്കാനം-75, വെസ്റ്റ് കോടിക്കുളം-കാളിയാർ-75, പാറേക്കവല-അമയപ്ര-25, വെസ്റ്റ് കോടിക്കുളം-പരിയാരം-25, വണ്ണപ്പുറം ബൈപാസ്-47, ഇല്ലിച്ചുവട്-ചാലയ്ക്കാമുക്ക് – ചെരിയംപാറ – 50, കരിമണ്ണൂർ-വണ്ടമറ്റം – 47.26 , തട്ടക്കുഴ-ചെപ്പുകുളം റോഡിൽ സംരക്ഷണ ഭിത്തി നിർമാണം-22.5, പട്ടയക്കുടി-വെണ്‍മണി റോഡ്-25 , മണിക്കുന്നേൽ പീടിക-വണ്ടമറ്റം-20 , നെല്ലാപ്പാറ-വെള്ളംനീക്കിപാറ-കുണിഞ്ഞി-25, നെല്ലാപ്പാറ-തോയിപ്ര-25, കരിങ്കുന്നം- തോയിപ്ര റോഡ്-25 ലക്ഷം, ചേരുങ്കൽ പാലം-വടക്കുംമുറി-50, മുട്ടം കുരിശുപള്ളി-ഇല്ലിചാരി-പഴയമറ്റം-75, മുട്ടം-കരിങ്കുന്നം-25, തടിപ്പാലം ഇഞ്ചിയാനി-കുട്ടപ്പൻ കവല-ആനക്കയം-50, പൊന്നന്താനം-ഒളമറ്റം-25 എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.

ഈ റോഡുകളുടെ ടെണ്ടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!