Thodupuzha

ഓണസദ്യക്കൊപ്പം ഇക്കുറി ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും

തൊടുപുഴ: ഇക്കുറി ഓണസദ്യക്കൊപ്പം ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യം പതിഞ്ഞ ഉപ്പേരിയും ശര്‍ക്കര വരട്ടിയും ഇലയില്‍ സ്ഥാനം പിടിക്കും. സംസ്ഥാന സര്‍ക്കാര്‍ പതിനാലിന ഭക്ഷ്യോത്പന്നങ്ങള്‍ നല്‍കുന്ന ഓണക്കിറ്റില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താനെടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് ഉപ്പേരിയും കിറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനായുള്ള 2,32,500 പായ്ക്കറ്റ് ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണു കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കി നല്‍കുന്നത്. കുടുംബശ്രീ സംരംഭങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് ഉപ്പേരി തയാറാക്കി സപ്ലൈകോ ഡിപ്പോകളില്‍ എത്തിക്കുന്ന ചുമതല. ഏത്തക്കായ അരിയുന്നതു മുതല്‍ രുചികരമായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയാറാക്കി പായ്ക്ക് ചെയ്യുന്നതു വരെയുള്ള ജോലികള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണു ചെയ്യുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കു കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ട്.

തൊടുപുഴ-84,500, മൂന്നാര്‍-46,000, നെടുങ്കണ്ടം-1,02,000 എന്നിങ്ങനെ ജില്ലയിലെ സപ്ലൈകോ ഡിപ്പോകളിലേക്കായി 2,32,500 പായ്ക്കറ്റുകളുടെ ഓര്‍ഡറാണ് ഇതുവരെ കുടുംബശ്രീക്കു ലഭിച്ചത്. കിറ്റുകളില്‍ നിറയ്ക്കാന്‍ നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കിയാണു നല്‍കുന്നത്. ഒരു പായ്ക്കറ്റിന് കുടുംബശ്രീക്ക് 27 രൂപ ലഭിക്കും. സപ്ലൈകോ ഗോഡൗണുകളില്‍ ഉത്പന്നം എത്തിച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം പണം നല്‍കാനാണു തീരുമാനം. ജില്ലാതല കുടുംബശ്രീ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏകോപനം. ഉപ്പേരി നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ ഏത്തക്കായയും കര്‍ഷകരില്‍നിന്നു ലഭിക്കാത്തതിനാല്‍ പൊതുവിപണിയെയും ആശ്രയിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചാല്‍ അവ തയാറാക്കി നല്‍കാനും സജ്ജരാണെന്നു സംരഭകര്‍ പറഞ്ഞു. സംരംഭക യൂണിറ്റുകള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും കീഴിലുള്ള നിരവധി കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ വരുമാനം ലഭിക്കുന്നത്. ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മുബാറക്ക് കുടുംബശ്രീ യൂണിറ്റിന് കീഴിലെ ബിലാല്‍ ഫുഡ് പ്രോഡക്‌ട് യൂണിറ്റില്‍ നിന്നാണ് തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉപ്പേരി എത്തിക്കുന്നത്. എഎവൈ കിറ്റിനുള്ള 10,040 പായ്ക്കറ്റ് ചിപ്സ് ഇടവെട്ടിയില്‍നിന്ന് ഇതിനോടകം നല്‍കിക്കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, കുടുംബശ്രീ ഡിപിഎം ശ്രീപ്രഭ മുകേഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹസീന സുനില്‍, എംഇസി ഷക്കീല മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!